7. സിവിൽ സർവീസിലെ ജോലി സമ്മർദ്ദങ്ങൾക്കിടയിലും വായനയ്ക്കും എഴുത്തിനുമായി എങ്ങനെയാണ് സമയം കണ്ടെത്തിയിരുന്നത്?
എഴുത്ത് ഞാൻ പ്രധാനമായും കാലിക വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ചെയ്തിരുന്നത്. ......
ഒരു രാജ്യത്തിന്റെ അഥവാ സമൂഹത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും വിഘാതമാകുന്ന പ്രധാന ഘടകം എന്താണ്? രാഷ്ട്രീയമായി നാം എന്തെല്ലാം കാരണങ്ങൾ കണ്ടെത്തിയാലും അടിസ്ഥാനപരമായി ഒരു കാരണമേയുള്ളു. അഴിമതി. ......
സിവിൽ സർവീസിലെ ഉന്നത പദവികൾ അലങ്കരിക്കുമ്പോഴും തന്റെ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാതെ, കർമ്മപഥത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ബിജു പ്രഭാകർ ഐ.എ.എസ്. ഭരണപരമായ ഉത്തരവാദിത്തങ്ങൾക്കിടയിലും വായനയെയും എഴുത്തിനെയും നെഞ്ചോട് ചേർക്കുന്ന അദ്ദേഹം, വിരമിക്കൽ ജീവിതത്തെ കേവലം വിശ്രമമായല്ല, മറിച്ച് സമൂഹത്തിന് ഗുണകരമാകുന്ന പുതിയ സംരംഭങ്ങൾക്കുള്ള അവസരമായാണ് കാണുന്നത്. ......
വലിയ കോളിളക്കം സൃഷ്ടിച്ചുവന്ന എഫ്.സി.ആർ.എ ബിൽ (ഫോറിൻ കോൺട്രീബ്യൂഷൻ റഗുലേഷൻ ആക്ട്) വിവാദം താൽക്കാലികമായി കെട്ടടങ്ങി. വിഷയം പരിഹരിച്ചതുകൊണ്ടല്ല-ബിൽ അവതരിപ്പിക്കുന്നത് നീട്ടിവച്ചുകൊണ്ടാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. ......
പ്രവാസി ജീവിതത്തിനിടെ ജന്മനാട്ടിലേക്കു മടങ്ങിവരുന്നതുപോലെ, സ്നേഹോഷ്മള സ്മരണകളും സമ്മിശ്ര വികാരങ്ങളുമായി കേരളത്തിൽ ത്രിദിന സന്ദർശനത്തിനെത്തി തിരക്കിട്ട ഔദ്യോഗിക പരിപാടികൾ പൂർത്തിയാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. രണ്ടു പതിറ്റാണ്ടു മുമ്പ് എറണാകുളം ജില്ലയുടെ പ്രിയപ്പെട്ട കളക്ടറായിരിക്കവേ പരിചയപ്പെട്ട ചുറുചുറുക്കുള്ള യുവ ഓഫീസർക്ക് പല പടവുകൾ കയറി ഉന്നതമായ ഭരണഘടനാ സ്ഥാനത്തെത്തിയപ്പോൾ വന്ന മാറ്റമെന്തെല്ലാമെന്ന വിലയിരുത്തലിനുവേണ്ടി മാധ്യമ പ്രവർത്തകർ വിവിധ തലങ്ങളിൽ നടത്തിയ അന്വേഷണത്തിൽ ലഭ്യമായത് 'കൂടുതൽ പക്വത' എന്ന ഒരേയൊരു ഉത്തരം മാത്രം.
2025 ഫെബ്രുവരി -19 നാണ് ഇന്ത്യയുടെ 26-ാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി 1988-ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ്കുമാർ ചുമതലയേറ്റത്. ......
ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് യു.ഡി.എഫ് മുന്നോട്ടുവച്ച മുദ്രാവാക്യം 'ഈ കോലം മാറും. ഈ കൊല്ലം മാറും' എന്നുള്ളതായിരുന്നു.......
ബാംഗ്ലൂരിൽ നടന്ന മിസ് ഇന്ത്യ 23-ാമത് എഡിഷനിൽ ആണ് 22 പേരിൽ നിന്നും മൂന്നുപേർ ആദ്യസ്ഥാനത്ത് എത്തിയത്. കോട്ടയം സ്വദേശിയായ ലിസ് ജെയ്മോൻ ജേക്കബ് ആ അനുഭവങ്ങൾ വായനക്കാർക്കുവേണ്ടി പങ്കുവയ്ക്കുകയാണിവിടെ.
മിസ് സൗത്ത് ഇന്ത്യ 2025 ലെ സൗന്ദര്യമത്സരത്തിൽ ലിസ് കിരീടം അണിഞ്ഞുവല്ലോ. ......
''പൗരന്റെ ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റേറ്റിന്റെ ഉത്തരവാദിത്വമായി കരുതിയിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. ഈ രണ്ട് മേഖലയിലും കേരളം രാജ്യത്തെത്തന്നെ മുൻനിര സംസ്ഥാനമായി മാറിയത്, ആ ഉത്തരവാദിത്വം ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് കൈകാര്യം ചെയ്യുവാൻ കഴിവും പ്രാപ്തിയും ആത്മാർത്ഥതയുമുള്ള ഭരണാധികാരികൾ ഉണ്ടായിരുന്നതുകൊണ്ടുകൂടിയായിരുന്നു. ......
''ഗസ്സയിലെ വെടിനിർത്തലിനേയും സമാധാന പ്രവർത്തനങ്ങളേയും അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഇസ്രായേലിന്റെ ഭാഗത്തുനിന്ന് വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിസ്സഹായരായവരെ ഏകപക്ഷീയമായി വീണ്ടുമവർ വെടിവച്ച് വീഴ്ത്തുകയാണ്.. ......
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും കസ്തൂർബാഗാന്ധിയുടേയും മകൻ മണിലാൽ ഗാന്ധിയുടെ പുത്രൻ അരുൺ മണിലാൽഗാന്ധിയുടെ മകനാണ് തുഷാർ അരുൺ ഗാന്ധി. മഹാത്മാഗാന്ധി ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റിയായി പ്രവർത്തിക്കുന്ന അദ്ദേഹം ഇന്ത്യൻ സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ അതിശക്തമായ ശബ്ദമാണ്.
മഹാത്മാഗാന്ധിയുടെ ചെറുമകൻ ഡോ. ......